May 2024
അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവ് ലഭിച്ചില്ലെന്ന് ഇന്‍ഫോസിസ്
Posted on: November 5, 2019
ബംഗലുരു : ഇന്‍ഫോസിസിന്റെ വരുമാനവും ലാഭവും ഉയര്‍ത്തിക്കാണിക്കുന്നതിന് അധാര്‍മികരീതികള്‍ അവലംബിച്ചെന്ന പരാതി സാധൂകരിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് കമ്പനി. കമ്പനി ചീഫ് എക്സിക്യുട്ടീവ് സലീല്‍ പരേഖിനെതിരെ കമ്പനിക്കും വാഷിംഗ്ടൺ ഡിസി യിലെ വിസില്‍ബ്ലോവര്‍ പ്രൊട്ടക്ഷന്‍ പ്രോഗ്രാം ഓഫീസിനുമാണ് ഇതു സംബന്ധിച്ച് പരാതി ലഭിച്ചത്.
പരാതി ഉറപ്പിക്കും വിധം പ്രഥമദൃഷ്ട്യാ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണം നടന്നുവരികയാണ്. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിവരങ്ങള്‍ അറിയിക്കുമെന്നും ഇന്‍ഫോസിസ് എന്‍. എസ്. ഇ. യ്ക്കു നല്കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.
TAGS: Infosys |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്