May 2024
കൊച്ചി കപ്പൽശാലയ്ക്ക് 2,700 കോടി രൂപയുടെ വികസനപദ്ധതി
Posted on: September 15, 2014
കൊച്ചി കപ്പൽശാലയുടെ വികസനത്തിന് കേന്ദ്രഗവൺമെന്റ് 2,700 കോടി രൂപയുടെ പദ്ധതി കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. കപ്പൽശാല നവീകരണത്തിന് 1,200 കോടിയും എൽഎൻജി കൊണ്ടുപോകാനുള്ള ചരക്കു കപ്പലിന്റെ നിർമാണത്തിന് 1,500 കോടി രൂപയുമാണ് അനുവദിച്ചിട്ടുണ്ട്.
നവീകരണ പദ്ധതിയുടെ ഭാഗമായി പുതിയ ഡ്രൈഡോക്ക് നിർമ്മിക്കും. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. വിദേശ ഓർഡറുകൾ ലഭിക്കാൻ കപ്പൽ ശാലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തേണ്ടതുണ്ടെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
TAGS: Cochin Shipyard | Dry Dock | LNG Vessel | Made In India |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
ലോകത്തെ ആദ്യ ഹൈഡ്രജന്‍ കണ്ടെയ്നര്‍ ഫീഡര്‍ കപ്പല്‍ നിര്‍മിക്കുന്നത് കൊച്ചി ഷിപ്യാഡില്‍
കൊച്ചി കപ്പല്‍ശാല അഞ്ച് കപ്പലുകള്‍ നീറ്റിലിറക്കി
കൊച്ചിന് ഷിപ്പ്യാര്ഡ് ഹൂഗ്ലി യൂണിറ്റ് ജൂണില്‍ പ്രവര്‍ത്തന സജ്ജമാകും
കൊച്ചി കപ്പൽശാല നിർമിക്കുന്ന ബോട്ടുകളിൽ സീമെൻസ് സാങ്കേതിക വിദ്യ
കൊച്ചി കപ്പല്‍ശാലയില്‍ നാവിക സേനയുടെ അന്തര്‍വാഹിനി നശീകരണ കപ്പല്‍ നിര്‍മാണം തുടങ്ങി