May 2024
വിമാനക്കമ്പനികൾ എയർപോർട്ട് അഥോറിട്ടിക്കു നൽകാനുള്ളത് 2739 കോടി
Posted on: August 4, 2015
ന്യൂഡൽഹി : വിമാനത്താവളങ്ങൾ ഉപയോഗിച്ച വകയിൽ വിമാനക്കമ്പനികൾ എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യയ്ക്ക് നൽകാനുള്ളത് 2738.87 കോടി രൂപ. ഏറ്റവും കൂടുതൽ കുടിശിക വരുത്തിയിട്ടുള്ളത് എയർഇന്ത്യയാണ് -1962.92 കോടി രൂപ.
സ്വകാര്യ വിമാനക്കമ്പനികൾ 387.02 കോടി രൂപ കുടിശിക വരുത്തിയിട്ടുണ്ട്. സ്‌പൈസ് ജെറ്റിന്റെ മാത്രം കുടിശിക 185.59 കോടി രൂപയാണ്. വിദേശവിമാനക്കമ്പനികൾ നൽകാനുള്ളത് 388.93 കോടി രൂപയാണ്. എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യയുടെ പക്കലുള്ള വിമാനക്കമ്പനികളുടെ കരുതൽ നിക്ഷേപം 612.39 കോടി രൂപ മാത്രമാണ്.
TAGS: AAI Airport Usage Fees | Air India | Airports Authority Of India | Spicejet |
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ