May 2024
എൽ & ടി 14,000 ജീവനക്കാരെ പിരിച്ചുവിട്ടു
Posted on: November 23, 2016
മുംബൈ : ലാർസൺ & ട്യൂബ്രോ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 14,000 ജീവനക്കാരെ പിരിച്ചുവിട്ടു. മൊത്തം ജീവനക്കാരുടെ 11.2 ശതമാനം വരുമിത്. ബിസിനസ് രംഗത്തെ മാന്ദ്യവും വരുംമാസങ്ങളിലെ സാമ്പത്തിക വെല്ലുവിളികളും കണക്കിലെടുത്താണ് ഈ നടപടിയെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആർ. ശങ്കർ രാമൻ പറഞ്ഞു.
ക്രൂഡോയിൽ വിലയിടിവ് മധ്യപൂർവേഷ്യയിൽ വലിയ മാന്ദ്യത്തിന് വഴി തുറന്നിട്ടുണ്ട്. ആഭ്യന്തര വിപണിയിലെ മത്സരവും ഓർഡറുകൾ കുറയാൻ ഇടയാക്കുന്നതായി അദേഹം ചൂണ്ടിക്കാട്ടി. വർധിക്കുന്ന ചെലവുകൾ കമ്പനിയുടെ നഷ്ടം വർധിപ്പിക്കുകയാണ്. സാമ്പത്തികരംഗം സാധാരണ നില കൈവരിക്കും വരെ ജോലികളും പദവികളും പുനക്രമീകരിക്കാതിരിക്കാനാവില്ലെന്നും ശങ്കർ രാമൻ പറഞ്ഞു.
TAGS: L&T Job Cut | Larsen & Toubro |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്