May 2024
വിമാനം വൈകിയാൽ 20,000 രൂപ വരെ നഷ്ടപരിഹാരം
Posted on: July 18, 2016
മുംബൈ : വിമാനങ്ങൾ വൈകിയാലും സർവീസ് റദ്ദാക്കിയാലുമുള്ള നഷ്ടപരിഹാരത്തുക ഡിജിസിഎ വർധിപ്പിച്ചു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ പുതുക്കിയ മാർഗനിർദേശങ്ങൾ ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
വിമാനം രണ്ട് മണിക്കൂറിലേറെ വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാരന് 10,000 രൂപ നഷ്ടപരിഹാരമായി നൽകണം. നിലവിൽ ഇതു 4,000 രൂപയാണ്. അതേസമയം യാത്രക്കാരന് ബോർഡിംഗ് അനുവദിക്കാതിരുന്നാൽ 20,000 രൂപ നഷ്ടപരിഹാരമായി നൽകേണ്ടി വരും.
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
ഹോണ്ട ഇന്ത്യ ഏപ്രിലില്‍ 5,41,946 യൂണിറ്റുകള്‍ വിറ്റു
കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സര്‍വീസ്; ജൂണ്‍ 4 ന് ആദ്യ യാത്ര
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 1070.08 കോടി രൂപ റെക്കോര്‍ഡ് അറ്റാദായം