May 2024
ഫ്ളൈറ്റ് റദ്ദാക്കൽ : ഓഗസ്റ്റിൽ വലഞ്ഞത് 18,000 ലേറെ യാത്രക്കാർ
Posted on: September 20, 2016
മുംബൈ : വിമാനക്കമ്പനികൾ ഫ്ളൈറ്റ് റദ്ദാക്കിയതു മൂലം ഓഗസ്റ്റിൽ വലഞ്ഞത് 18,353 യാത്രക്കാർ. ഇവരിൽ 9,989 പേരും എയർ പെഗാസസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എയർ പെഗാസസ് കൂട്ടത്തോടെ ഫ്ളൈറ്റുകൾ കാൻസൽ ചെയ്തതാണ് യാത്രക്കാരെ ശരിക്കും വെട്ടിലാക്കി. ഫ്ളൈറ്റ് കാൻസലേഷൻ, സർവീസ് വൈകൽ, ബോർഡിംഗ് നിഷേധിക്കൽ എന്നിവയ്ക്കുള്ള നഷ്ടപരിഹാരം കഴിഞ്ഞ മാസം ഡിജിസിഎ വർധിപ്പിച്ചിരുന്നു.
എയർ ഇന്ത്യ ഫ്ളൈറ്റ് റദ്ദാക്കൽ 3,634 യാത്രക്കാരെ ബാധിച്ചു. സ്പൈസ് ജെറ്റ് (1470), എയർ കോസ്റ്റ (1219), ജെറ്റ് എയർവേസ് (1,156), എയർ കാർണിവൽ (408), എയർഏഷ്യ ഇന്ത്യ (330) എന്നിവയാണ് ഫ്ളൈറ്റ് റദ്ദാക്കിയ മറ്റ് വിമാനക്കമ്പനികൾ. എന്നാൽ ഇക്കാലയളവിൽ ഇൻഡിഗോയും വിസ്താരയും ഒറ്റ ഫ്ളൈറ്റും റദ്ദാക്കിയില്ല.
TAGS: Air India | Air Pegasus | DGCA | Flight Cancellations | Spicejet |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ