May 2024
എയർ ഇന്ത്യ വിമാനങ്ങൾ ജൂലൈയിൽ വൈകിയത് 55 തവണ
Posted on: September 5, 2016
ന്യൂഡൽഹി : എയർ ഇന്ത്യ വിമാനങ്ങൾ ജൂലൈ വൈകിപ്പറന്നത് 55 തവണ. സാങ്കേതിക തകരാറുമൂലം രണ്ട് മണിക്കൂറിലേറെ വൈകിയത് മാത്രമാണ് 55 തവണ. വിമാനം വൈകലിന്റെ ദുരിതമനുഭവിക്കേണ്ടി വന്നത് 33,590 യാത്രക്കാരാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വെളിപ്പെടുത്തി. ഓഗസ്റ്റിലെ ആദ്യത്തെ രണ്ടാഴ്ച്ചയ്ക്കുള്ളിൽ മാത്രം 17 തവണയാണ് എയർ ഇന്ത്യ വിമാനങ്ങൾ വൈകിയത്.
ഇൻഡിഗോ വിമാനങ്ങൾ വൈകിയത് 19,116 യാത്രക്കാരെ ബാധിച്ചതായി ഡിജിസിഎ വ്യക്തമാക്കി. ആഭ്യന്തരവ്യോമയാന രംഗത്ത് 40 ശതമാനം വിപണിവിഹിതമുള്ള ഇൻഡിഗോ അഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ള വിമാനങ്ങളാണ് സർവീസ് ഉപയോഗിക്കുന്നത്. സാങ്കേതികത്തകരാറ് മൂലം നിലത്തിറക്കുന്ന വിമാനങ്ങളുടെ അറ്റക്കുറ്റപ്പണികൾ നടത്താൻ കഴിഞ്ഞ വർഷം വായ്പ എടുക്കേണ്ട അവസ്ഥയിലായിരുന്നു എയർ ഇന്ത്യ.
TAGS: Air India |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ