മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : ജയലളിത അന്തരിച്ച വാർത്ത പുറത്തുവന്നതോടെ തമിഴ്നാട്ടിൽ പൊതുഗതാഗതം സ്തംഭിച്ചു. സ്വകാര്യവാഹനങ്ങളൊന്നും നിരത്തിൽ ഇറങ്ങുന്നില്ല. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ മാത്രമെ അതിർത്തിയിൽ നിന്നും ...
തിരുവനന്തപുരം : ജയലളിതയുടെ സംസ്കാരചടങ്ങിൽ കേരള ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും. രാവിലെ 11.30 നുള്ള വിമാനത്തിൽ നാലും പേരും ...
തിരുവനന്തപുരം : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദരസൂചകമായി കേരളത്തിലെ ഗവൺമെന്റ് ഓഫീസുകൾക്കും പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്കും ...
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിത (68) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് ഇന്നലെ രാത്രി 11.30 ന് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്നാട് മുഖ്യമന്ത്രിയായി ഒ. പനീർശെൽവം ഇന്നലെ രാത്രി മുഖ്യമന്ത്രിയായി ...
തിരുവനന്തപുരം : ജയലളിതയുടെ ആരോഗ്യനില വഷളായ സാഹചര്യത്തിൽ കേരളത്തിലും പോലീസിന് അതീവ ജാഗ്രത നിർദേശം നൽകിയതായി ഡിജിപി ലോക്നാഥ് ബെഹ്റ. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ എസ് പി മാരോട് ചെക്ക് പോസ്റ്റുകളിൽ ...
ചെന്നൈ : അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അപ്പോളോ ആശുപത്രിയിൽ എത്തി. മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഒ. പനീർശെൽവം, ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ തമ്പി ദുരൈ തുടങ്ങിയവരുമായി ...
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചതായ വാർത്ത തമിഴ് ചാനലുകൾ നിഷേധിച്ചു. അപ്പോളോ ആശുപത്രിയുടെ വിശദീകരണത്തെ തുടർന്നാണ് വാർത്ത പിൻവലിച്ചത്. ജീവൻ രക്ഷിക്കാൻ തീവ്രശ്രമം നടത്തിവരികയാണെന്ന് അപ്പോളോ അധികൃതർ ...
ചെന്നൈ : ജയലളിതയുടെ മരണവാർത്ത പുറത്തുവന്നതോടെ ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് പാർട്ടി പതാക താഴ്ത്തിക്കെട്ടി. നഗരത്തിലെ കടകമ്പോളങ്ങളെല്ലാം അടച്ചു. പൊതുഗതാഗതം ഏതാണ്ട് നിലച്ചമട്ടാണ്. എഐഎഡിഎംകെ ഓഫീസിനു മുന്നിലുള്ള ...
ചെന്നൈ : ജയലളിത അന്തരിച്ചുവെന്ന തമിഴ് ചാനലുകളിൽ വാർത്തവന്നതോടെ അപ്പോളോ ആശുപത്രിക്കു മുന്നിൽ സംഘർഷം. എഐഎഡിഎംകെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും നടന്നു. അപ്പോളോ ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ അപ്പോളോയുടെ ...
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഏതു നിമിഷവും എന്തും സംഭവിക്കാം. യന്ത്രസഹായത്താലാണ് ജീവൻ നിലനിർത്തുന്നത്. ഹൃദയാഘാതമുണ്ടായി 24 മണിക്കൂർ പിന്നിടുമ്പോൾ വിദഗ്ധ ഡോക്ടർമാരുടെ ...